Monday 21 November 2011

അപ്പന്‍തമ്പുരാന്‍ എന്ന ജനകീയന്‍






നകീയന്‍ എന്ന  പദം വളരെയധികം
അസ്ഥാനത്ത് ഉപയോഗിച്ച നാടാണ് കേരളം. അധികാരാര്‍ത്ഥിപൂണ്ട്  ആത്മരതിയുടെ മഴവില്‍  വിരിയിച്ച് മയിലാട്ടം നടത്തുന്ന  നേതാക്കള്‍ക്ക് പൃഷ്ഠം ചൊറിഞ്ഞികള്‍ ചാര്‍ത്തിക്കൊടുക്കുന്ന  ഒരു പദമാണ് മിക്കപ്പോഴുമിന്നത്. അര്‍ഹിക്കുന്നവര്‍ക്ക് അത് ചാര്‍ത്തിക്കൊടുക്കാന്‍ ഭീരുത്വമുള്ള സമൂഹമാണ് ഇന്ന് കേരളം. ഇങ്ങനെയൊരു മുഖവുരയില്ല്ലാതെ, രാമവര്‍മ്മ അപ്പന്‍തമ്പുരാനെ ജനകീയനായ തമ്പുരാന്‍ എന്ന്  വിശേഷിപ്പിച്ചാല്‍  അതിന്റെ സൂക്ഷ്മതലങ്ങളെ വിസ്മരിക്കാനിടയുണ്ട്
അധികാരശ്രേണിയില്‍ നിന്നു  ഇറങ്ങിവരിക. സ്വത്തെടുത്ത് പൊതുപ്രവര്‍ത്തനം നടത്തുക. ഏതാണ്ട്  അവസാനകാലത്ത് നിസ്വനായി ക്ളേശിക്കുക, ഇതൊക്കെ ഇന്നു  പറയുമ്പോള്‍ അല്പം പുച്ഛരസത്തോടുകൂടി മാത്രമെ മുഖ്യധാര രാഷ്ട്രീയ സമൂഹം സ്വീകരിക്കുകയുള്ളൂ. സാഹിത്യ-സാംസ്കാരിക രംഗത്തും അവനവനിസത്തിന്റ തിരയേറ്റമാണÃാ. അത്യധികം സുഖശീതളമായ കുടുംബ സമൃദ്ധിയില്‍ നിന്നു  ഇല്ലായ്മയുടെ മരുഭൂമിയിലേക്ക് അദ്ദേഹം വീണത് അദ്ദേഹത്തിന്റെ ആയുസ്സിനെയും ബാധിച്ചിട്ടുണ്ടാകുമെന്നു  ജീവചരിത്രകാരന്‍ കെ.ടി. രാമവര്‍മ്മ രേഖപ്പെടുത്തിയിട്ടുണ്ട്
'ഞാന്‍ ഒരു പച്ചമലയാളി' എന്നു  വിശേഷിപ്പിക്കാനാണ് അപ്പന്‍തമ്പുരാന്‍ എന്നും  ഇഷ്ടപ്പെട്ടത്. അദ്ദേഹം സ്വീകരിച്ച തൂലികാനാമങ്ങളില്‍  ഒന്നു  പച്ചമലയാളി എന്നതായായിരുന്നു. ഫോക്ലോറിന്റെ മൂല്യത്തെപറ്റി നന്നായി  അറിഞ്ഞ അദ്ദേഹം അവയുടെ സംരക്ഷകനും ഗവേഷകനും ആയി. പാണനമ്മാരെയും പുള്ളുവനമ്മാരെയും കോവിലകത്തു വിളിച്ച് വരുത്തി പാടിച്ചു. കുറത്തിയാട്ടവും പാനേങ്കളിയും അമ്മാനക്കളിയും എല്ലാം  അദ്ദേഹത്തിന്റെ നിരീക്ഷണത്തിലും ശിക്ഷണത്തിലും വളര്‍ന്നുവന്നു . അതുവരെ പ്രാകൃതവും മ്ളേച്ചവുമാണെന്നു  വിദ്വാന്മാര്‍   പറഞ്ഞ് പുച്ഛിച്ചിരുന്ന  ആ പാട്ടുകളില്‍  അദ്ദേഹം കവിത ക-ത്തി. പാണരുടെയും പുള്ളുവരുടെയും പേരുകളും വിവരങ്ങളും ശേഖരിച്ചു. സംഘക്കളിയെ കുറിച്ച് ഗ്രന്ഥവും രചിച്ചു.
ഭാഷയില്‍  പദങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് തമ്പുരാന് കൃത്യമായ ധാരണകളുണ്ടയിരുന്നു . ആ ധാരണ ഭാഷയിലുള്ള അഗാധമായ ജ്ഞാനത്തില്‍ നിന്നു  പിറന്നതാണെന്നു    ഈ വരികള്‍ നിരീക്ഷിച്ചാല്‍  വ്യക്തമാണ്. "വേ-ിവരു¶ിടത്തേ കടംവാങ്ങിക്കാവൂ എ¶ാണ്. നമ്മുടെ പഴയ ഈടുവെയ്പുകളില്‍  ഓരോ പെട്ടികളിലായിട്ട് വളരെ കൈമുതല്‍  കെട്ടിവച്ചിരിക്കെ അതൊന്നും  തുറന്നു നോക്കാതെ കണ്ണടച്ച് കടം  വാങ്ങിച്ചിലവിടുന്നത് അറിവില്ലായിമ  മടികൊ-ാ വിഡ്ഢിത്തംകൊ-ാ എന്തുകൊ-ായാലും ഒട്ടും ശരിയായിട്ടുള്ളതÃ തീര്‍ച്ചത¶.'' കെ.പി. പത്മനാഭമേനോന്റെയും സര്‍ദാര്‍ കെ.എം പണിക്കരുടെയും ഉള്ളൂരിന്റെയും ചരിത്രരചനായത്നങ്ങളിÂ അപ്പന്‍തമ്പുരാന്റെ സഹായം വളരെയധികം ഉ-ായിരു¶ു. പ്രാചീന കേരളചരിത്രം രചിക്കു¶തിനുവേ-ിയുള്ള ഒരുപാട് ഒരുക്കങ്ങള്‍ അപ്പന്‍തമ്പുരാന്‍ നടത്തിയിരു¶ു. മകന്‍ വി.എം.കുട്ടികൃഷ്ണമേനോന് കെ.എം. പണിക്കര്‍ എഴുതിയ കത്തിÂ പറയു¶ു "കഴിഞ്ഞ ഫെബ്രുവരിയിലാണÃാ ഞാന്‍ അവിടെ വ¶ത്. അ¶് എന്തെÃാം കാര്യത്തെപറ്റിയാണ് ഞങ്ങള്‍ സംസാരിച്ചത്. കേരള ചരിത്രത്തെപറ്റി എന്തെÃാം കാര്യങ്ങള്‍ ചെയ്വാനാണ് തീര്‍ച്ചയാക്കിയത്. ഗാര്‍ഡിയാ സോര്‍ട്ടായുടെ പോര്‍ച്ചുഗീസു പുസ്തകം ഞാന്‍ അയച്ചുകൊടുക്കാമെ¶് ഏറ്റിട്ടാണ് പോ¶ത്. എന്തിനു പറയു¶ു. ആ കേരളചരിത്രം എഴുതാവു¶ കയ്യിനി എവിടെ?... 22 വര്‍ഷം മുമ്പാണ് ഞാന്‍ അയ്യന്തോളിÂവ¶് ആദ്യം അദ്ദേഹത്തെ ക-ത്.'' ഉള്ളൂരിന്റെ സാഹിത്യ ചരിത്രരചനയിലും അപ്പന്‍ തമ്പുരാന്‍ ഒരുപാട് വിവരങ്ങളുടെ സ്രോതസ്സായി പ്രവര്‍ത്തിച്ചിട്ടു-¶് ഉള്ളൂര്‍ അദ്ദേഹത്തിനെഴുതിയ കത്തുകള്‍ ത¶ സ്ഥിരീകരിക്കു¶ു.
സാഹിത്യവിമര്‍ശനത്തിÂ അപ്പന്‍തമ്പുരാന് ചില നിര്‍ബന്ധങ്ങള്‍ ഉ-ായിരു¶ു. പുസ്തകത്തിന്റെ ദോഷത്തെ പ്രതികൂലമായി വിമര്‍ശിക്കാം. പക്ഷെ വിമര്‍ശനം ഒരിക്കലും ഗ്രന്ഥകാരനെ നോവിക്കു¶ വിധത്തിലാകരുത്. പാണ്ഡിത്യ പ്രകടനത്തിനുള്ള അവസരമായി അദ്ദേഹം അവതാരികയെഴുത്തിനെ സ്വീകരിച്ചിÃ. കൃതിയുടെ മര്‍മ്മം കാണിച്ചുകൊടുക്കലായി അതിനെ ക-ു. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, എ.ആര്‍.രാജരാജവര്‍മ്മ, കെ.എം.പണിക്കര്‍, ജി.ശങ്കരക്കുറുപ്പ്, വള്ളത്തോള്‍, കെ.സി.കേശവപിള്ള, പി.ശങ്കരന്‍നമ്പ്യാര്‍ എ¶ിവരുടെ കൃതികള്‍ക്കുവേ-ി അദ്ദേഹം അവതാരികകള്‍ എഴുതി. അദ്ദേഹത്തിന്റെ അവതാരികകളെ കുറിച്ച് പഠിച്ച ജോസഫ് മു-ശ്ശേരി പറയു¶ു. "കര്‍ണ്ണാടക സംഗീത പാരമ്പര്യങ്ങളിലും വ്യത്യസ്തമായ ആലാപന ശൈലികളിലും അദ്ദേഹം നേടിയ അവഗാഹം ദ്രാവിഡവൃത്തങ്ങളും ദശാപരിണാമങ്ങളും എ¶ കൃതിയിÂ പ്രതിഫലിക്കു¶ു-്.'' അദ്ദേഹത്തിന്റെ വൃത്തശാസ്ത്രപഠനം അപൂര്‍ണ്ണമായിരു¶ങ്കിലും മറ്റുതരത്തിലുള്ള വലിയമേ.കള്‍ അതിനു-¶് ഡോ.എസ്.കെ. വസന്തന്‍ അപ്പന്‍തമ്പുരാന്‍ ഒരു പഠനം എ¶ കൃതിയിÂ വിലയിരുത്തു¶ു. യുക്തിഭദ്രമായ സമീപനം അപഗ്രഥനത്തിÂ മിക്കവാറും ഇÃ. എ¶ാÂ സംസ്കൃത വൃത്തങ്ങള്‍ കൈകാര്യം ചെയ്യുക എ¶ത് പാണ്ഡിത്യത്തിന്റെയും കവിത്വത്തിന്റെയും ലക്ഷണമായി കണക്കാക്കിയിരു¶ കാലത്ത് ദ്രാവിഡവൃത്തത്തിന്റെ ര-ടികൊ-ാലും ഭാഷാഭിമാനികള്‍ക്ക് അതായിരു¶ു ഇഷ്ടം.
പാവങ്ങളുടെ ഡോക്ടര്‍ എ¶ു പ്രസിദ്ധിനേടിയ ഡോ.വി.കെ. നാരായണമേനോന്‍ ജോലിയിÂ പ്രവേശിക്കും മുമ്പ് ഇളയച്ഛനായ അപ്പന്‍തമ്പുരാന്റെ അനുഗ്രഹം തേടുകയു-ായി. അപ്പോള്‍ തമ്പുരാന്‍ പറയു¶ത് വളരെ ശ്രദ്ധേയമാണ് : "സ്വയം വലുതാകാനÃ, അവനവന്‍ ജോലിചെയ്യു¶ സ്ഥാപനത്തെ വലുതാക്കാനാണ് ശ്രമിക്കേ-ത്. സ്ഥാപനം വലുതാകു¶തോടെ അവനവനും തനിയെ വലുതായിക്കൊളളും.'' കൊച്ചി രാജകുടുംബത്തിന്റെ മതിÂകെട്ടുപൊട്ടിച്ച് ആദ്യമായി ജനമദ്ധ്യത്തിലേക്ക് ഇറങ്ങിയ തമ്പുരാന്‍ എ¶ാണ് പ്രൊഫ. പി. ശങ്കരന്‍നമ്പ്യാര്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കു¶ത്.
1920-Â തൃശൂരിÂ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിÂ നട¶ വര്‍ഗ്ഗീയലഹള അധികം പടര്‍¶ുപിടിക്കാതെയിരു¶ത് അപ്പന്‍തമ്പുരാന്‍ അടക്കമുള്ളവരുടെ ധീരമായ പ്രവര്‍ത്തനം മൂലമാണ്. വീടുനഷ്ടപ്പെട്ടവര്‍ക്കു വീട് വെച്ചുകൊടുക്കാന്‍ മു¶ിട്ടിറങ്ങി മാതൃകാപരമായി പ്രവര്‍ത്തിച്ചതും അദ്ദേഹത്തിന്റെ മഹത്വം വെളിപ്പെടുത്തു¶താണ്. തൃശൂര്‍ പൂരപ്പറമ്പിÂ ശേഖരിച്ച ഓലയും അടയ്ക്കാരവും മുളയും മരവും എÃാം ഉന്തുവ-ികളിÂ കയറ്റി ത-ുവലിക്കാന്‍ നേരത്ത് അധ്യാപകരും നേതാക്കളുമെÃാം മടിച്ചു നില്ക്കു¶ു. ഉടനെ ര-ാമു-് അരയിÂകെട്ടി അപ്പന്‍തമ്പുരാന്‍ ത-ുവലിച്ചു നട¶ു. വെള്ളപ്പൊക്കത്തിÂ വീടു നഷ്ടപ്പെട്ടപ്പോഴും കൃഷി നശിച്ചപ്പോഴും അപ്പന്‍തമ്പുരാന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നÂകിയിരു¶ു.
തൃശൂരിലെ വിവേകോദയം സ്കൂള്‍. ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളുടെ അവസാനം. ഹൈഡ്രജനെപറ്റി ഒരു ക്ളാസ്സി പഠിപ്പിക്കുകയായിരു¶ു. ഭൂതത്തോടാണ് അധ്യാപകന്‍ ഹൈഡ്രജനെ ഉപമിച്ച് വിവരിക്കു¶ത്. ഇത് കേട്ടുവ¶ അപ്പന്‍തമ്പുരാന്‍ അധ്യാപകനെ വിളിച്ചുപറഞ്ഞു. "ഭൂതം, പിശാച് എ¶ാക്കെ കുട്ടികളെ പഠിപ്പിക്കÃ. കുട്ടികള്‍ക്ക് മനസ്സിലാകു¶ വിധത്തിലും യുക്തമായും സംസാരിക്കൂ.'' സാധാരണ മനുഷ്യജീവിതത്തിന്റെ എÃാ സങ്കീര്‍ണ്ണതകളിലേക്കും മതജാതിഭേദമിÃാതെ ഇറങ്ങിവ¶ അപ്പന്‍തമ്പുരാന്‍ ആ വിധം ചരിത്രത്തി രേഖപ്പെടുത്തപെട്ടിöതാണ് വസ്തുത.
തമ്പുരാ.ാരുടെ സാഹിത്യസേവനമായിരു¶ിÃ അപ്പന്‍തമ്പുരാന്റേത്. കുമാരമന്ദിരത്തിÂ ആര്‍ക്കും കയറിചെÃാമായിരു¶ു. അവിടെ സാഹിത്യചര്‍ച്ചക്ക് ഇടമു-ായിരു¶ു. ഫോക്ലോര്‍ പഠിക്കേ- സാഹിത്യ- സംസ്കാരപഠന-കലാ വിഷയമാണെ¶ും അദ്ദേഹം പറഞ്ഞു. കുമാരമന്ദിരം അതിനുള്ള സങ്കേതവുമായി. ഒരിക്കÂ പത്തുദിവസത്തെ കുറത്തിയാട്ട ശില്പശാല അവിടെ നടത്തി. അദ്ദേഹം കുമാരമന്ദിരത്തെകുറിച്ച് പറഞ്ഞതിതാണ് "ഇത് രാജമന്ദിരവും മറ്റുമÃ. കൈരളി സദനമാണ്. ഞാന്‍ കൈരളി വിധേയനുമാണ്. അതിഥികള്‍ക്ക് നിത്യദാസനാണ് ഞാന്‍. അവരെ യഥോചിതം സÂക്കരിക്കേ-ത് എന്റെ പ്രഥമമായ കര്‍ത്തവ്യമാണ്. ഈ പുണ്യക്ഷേത്രത്തിÂ യാതൊരനാചാരവും ഞാന്‍ വച്ചിട്ടിÃ.'' മു-ും ഷര്‍ട്ടും ര-ാമു-ുമായിരു¶ു തമ്പുരാന്റെ സാധാരണവേഷം. മിക്കപ്പോഴും ഷര്‍ട്ടും ര-ാമു-ുപോലും പതിവിÃ. തോളത്തൊരു തോര്‍ത്തുമാത്രം. അപ്പന്‍തമ്പുരാന്‍ സ്മാരകത്തിÂ സൂക്ഷിച്ചതുപോലെയുള്ള ഔദ്യേഗിക കോട്ടിട്ട് അദ്ദേഹം നട¶ിട്ടിÃ. സംസ്ഥാനാതിഥിയായി തിരുവിതാംകൂറിÂ പോയപ്പോഴും അത്താഘോഷത്തിന് തൃപ്പൂണിത്തുറയിÂ പോയപ്പോഴും അദ്ദേഹം കോട്ടിട്ടിട്ടു-്. അത്തരം അപൂര്‍വ്വാനിവാര്യാവസരങ്ങളിÂ മാത്രമേ അദ്ദേഹം രാജവേഷമണിഞ്ഞിട്ടുള്ളൂ. പ്രൊഫ. ജോസഫ് മു-ശ്ശേരി 'കൊഴിഞ്ഞ ഇലകളിÂ' അദ്ദേഹത്തെക്കുറിച്ച് രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. "എന്റെ അറിവിÂപ്പെട്ട കാലം മുതÂ തമ്പുരാന്‍ നÃാരു എഴുത്തുകാരന്‍ എ¶ നിലയ്ക്കÃ പ്രത്യുത കേരളത്തിലെ സാംസ്കാരിക രംഗത്ത് ഒരു സകലകലാവÃഭന്‍ എ¶ നിലയ്ക്കാണ് എനിക്ക് മനസ്സിÂ പതിഞ്ഞിരു¶ത്. പി¶ീടെനിക്ക് നേരിട്ട് പരിചയപ്പെടാന്‍  കഴിഞ്ഞകാലത്തും തമ്പുരാനെപ്പറ്റി മുമ്പു-ായിരു¶ ധാരണ തിരുത്തേ-ി വ¶ിട്ടിÃ.'' 'കൊÃം' എ¶ ശബ്ദത്തിന്റെ ചരിത്രപ്രാധാന്യത്തെപറ്റി ഒരിക്കÂ ഒരു മണിക്കൂറിലേറെ തമ്പുരാന്‍ സംസാരിച്ചതും മു-ശ്ശേരിമാസ്റര്‍ ഓര്‍ക്കു¶ു-്.
അപ്പന്‍തമ്പുരാന്‍ അദ്ധ്യക്ഷനായി തൃശൂരി നടത്തിയ സാഹിത്യപരിഷത്തിന്റെ ര-ാം സമ്മേളനത്തെയും മറ്റും വിലയിരുത്തിക്കൊ-് ജി. ശങ്കരക്കുറുപ്പ് എഴുതിയ വരികള്‍ തമ്പുരാന്റെ മാനവീയ ചിന്തയെ സുവ്യക്തമാക്കു¶ു. "ഈ ഫ്യൂഡലന്തരീക്ഷത്തി കെട്ടിനിÂക്കു¶ വായു പുതിയ സമുദായ ജീവിത വികാസബോധത്തിനു ശ്വസിക്കാവു¶തോ സഹിക്കാവു¶തോ ആയിരു¶ിÃ. അത് അപ്പന്‍തമ്പുരാന് മനസ്സിലായെ¶ാണ് ഞാന്‍ ഊഹിക്കു¶ത്. അടുത്തകൊÃം കോട്ടയ്ക്കലായിരു¶ു പരിഷദ്വാര്‍ഷിക സമ്മേളനം. അവിടെ ജാതിമത വര്‍ഗ്ഗഭേദരഹിതമായ ഒരു ഭാവനയോടെയാണ് പാര്‍ക്കാനും ഉണ്ണാനും ഒക്കെ ഏര്‍പ്പെടുത്തിയിരു¶ത്. ശ്രീ പള്ളത്തു രാമനും മറ്റും അത്യധികം അഭിനന്ദിക്കുകയും ചെയ്തു ആ മാറ്റത്തെ. സാഹിത്യം മനുഷ്യ ഹൃദയത്തിÂനി¶ു മനുഷ്യഹൃദയത്തിലേക്ക് മനുഷ്യസഹാനുഭൂതിക്കുവേ-ി പ്രവഹിക്കു¶ അന്തശ്ചോദനാവ്യാപാരമാണെ¶ും താമസജാതിമതാദിഭേദ ഭാവനയും രാജഫ്യൂഡലിസവും മാഞ്ഞുപോയ സ്വാത്തിക ഗുണോദ്രേകമാണ് അവിടെയെ¶ും കോട്ടയ്ക്ക സമ്മേളനം വിളിച്ചുപറഞ്ഞു.'' അപ്പന്‍തമ്പുരാന്‍ പടുത്തുയര്‍ത്തിയ വിവേകോദയം സ്കൂളിനെ കുറിച്ചും ശങ്കരക്കുറുപ്പ് പറയു¶ു-്. "അ¶് തൃശ്ശിവപേരൂര്‍ നഗരത്തി ദേശീയമായ ആവേശം നിറഞ്ഞ അന്തരീക്ഷമുള്ള ഒരു ഹൈസ്കൂളേ ഉ-ായിരു¶ുള്ളൂ; വിവേകോദയം. രാമകൃഷ്ണമിഷനിലെ പല സന്യാസിമാരും ഭാരതീയ സംസ്കാരത്തിന്റെ നവോത്ഥാനം സ്ഫുരിക്കു¶, പ്രാചീനഭാരതത്തെ ഉത്തേജിപ്പിക്കു¶ പ്രഭാഷണങ്ങള്‍ അവിടെ ചെയ്യാറു-്. പ്രത്യക്ഷമായിട്ട് രാഷ്ട്രീയമെ¶് പറഞ്ഞുകൂടാ! പരോക്ഷമായിട്ട് അതുത¶ ആയിരു¶ു ആ പ്രസംഗങ്ങളുടെ ഉ¶ം. ഇന്ത്യയുടെ ആത്മാവിനെ ഉണര്‍ത്തുക എഴു¶Âപ്പിക്കുക, കര്‍മോദ്യുക്തനാക്കുക - ഇതായിരു¶ു അന്ത്യമലക്ഷ്യം.''
1925 മാര്‍ച്ച് 18-ന് മഹാത്മജി വിവേകോദയം സ്കൂള്‍ സന്ദര്‍ശിച്ചു. ഗാന്ധിജിയുടെ ആദ്യകേരള സന്ദര്‍ശനം കൂടിയായിരു¶ു അത്. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഗാന്ധിയന്‍ നിര്‍മ്മാണ പദ്ധതിയിലെ പലകാര്യങ്ങളും നടപ്പിലാക്കിയിരു¶ വിദ്യാലയമായിരു¶ു വിവേകോദയം. ഇതേപ്പറ്റിയെÃാം ഒരിക്കÂ അപ്പന്‍തമ്പുരാന്‍ പറഞ്ഞത് ഇങ്ങനെയാണ് "എനിക്ക് ചോറുതരു¶ത് ജനങ്ങളാണ്. അതിനാÂ ജനങ്ങള്‍ക്കുവേ-ി എന്തെങ്കിലും പ്രവര്‍ത്തിക്കാതിരു¶ുകൂടാ.''
അപ്പന്‍തമ്പുരാനും മാര്‍തിമോഥേയൂസും
1931-Â തൃശൂരിÂ നടത്തിയ സ്വദേശി പ്രദര്‍ശനത്തിന്റെ സംഘാടകസമിതി അദ്ധ്യക്ഷന്‍ രാമവര്‍മ്മ അപ്പന്‍തമ്പുരാന്‍ ആയിരു¶ു. ആ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് മാര്‍ തിമോഥേയൂസ് തിരുമേനി ആണ്. അപ്പന്‍തമ്പുരാന്‍ വിളിച്ചുതുകൊ-ാണ് പല വിലക്കുകളും ലംഘിച്ച്, ഒരു കൂസലും കൂടാതെ തിരുമേനി ആ ദൌത്യം നിര്‍വ്വഹിച്ചത്. വിദേശവസ്ത്ര ബഹിഷ്കരണ സമരത്തോടടക്കം തിരുമേനിക്ക് പ്രതിപത്തി ഉ-ായിരു¶ു. അപ്പന്‍തമ്പുരാനും തിരുമേനിയും ജീവിതാവസാനംവരെ വലിയ സുഹൃത്തുക്കളായിരു¶ു.
സിറിയന്‍ നാട്ടിÂനി¶ു വ¶ മാര്‍ തിമോഥേയൂസിന് രോഗം വ¶പ്പോള്‍ ഡോക്ടറെ വരുത്തി ചികിത്സിപ്പിച്ചത് അപ്പന്‍തമ്പുരാനാണ്. സായാഹ്നത്തിÂ പുഴയ്ക്കÂ പാടംവരെ നടക്കു¶ തിരുമേനി കുമാരമന്ദിരത്തിÂ കയറി സ്നേഹസംഭാഷണങ്ങളിÂ ഏര്‍പ്പെടാറു-ായിരു¶ു. ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചാവിഷയമാവാറു-്.  അപ്പന്‍തമ്പുരാന്റെ മരണവാര്‍ത്ത അറിയിയ്ക്കാന്‍ വൈകിയതിÂ, തിമേഥേയൂസ് തന്റെ പരിചാരകരെ വിളിച്ച് രൂക്ഷമായി ചീത്ത പറഞ്ഞതായി രേഖപ്പെടുത്തിയിട്ടു-്. ടൌണ്‍ഹാളിÂ ചേര്‍¶ വലിയ അനുശോചന യോഗത്തിലെ അദ്ധ്യക്ഷനും തിമേഥേയൂസ് ആയിരു¶ു. ഇത് അപ്പന്‍തമ്പുരാന്‍ എ¶ വലിയ മനുഷ്യന്റെ വ്യക്തിപ്രഭാവത്തെ വെളിവാക്കു¶ു.
ക്ഷേത്രപ്രവേശനത്തെ ചൊÃി ഇപ്പോഴും കോലാഹലങ്ങള്‍ ഉ-ാക്കു¶ു-Ãാ. അപ്പന്‍തമ്പുരാന്‍ ചെയ്ത ഒരു കാര്യം ഓര്‍മ്മപ്പെടുത്തു¶ത് ഉചിതമാണ്. പ©വാദ്യത്തിÂ ഇടയ്ക്ക കൊട്ടു¶തിÂ അക്കാലത്തെ പ്രസിദ്ധ കലാകാരനായ പാട്ടുരാത്ത് ശങ്കരമാരാര്‍, നാനാജാതികള്‍ക്കും ക്ഷേത്രപ്രവേശനം നടത്തിയ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിÂ കൊട്ടിപ്പാടി എ¶് പറഞ്ഞ് അദ്ദേഹത്തിന് കൊച്ചിരാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുകയു-ായി. എ¶ാÂ അപ്പന്‍തമ്പുരാന്‍ ശങ്കരമാരാരെ വിളിച്ച് കൊട്ടിച്ചു. കുമാരമന്ദിരത്തിലെ തിരുവാണത്ത് അമ്പലത്തിÂത¶ കയറ്റി, കൊട്ടിപ്പാടിച്ചു. ഇത് രാജകുടുംബത്തിÂ വലിയ പ്രതിഷേധങ്ങളു-ാക്കി. അതുപോലെ ജാതിക്കെതിരായി പണ്ഡിറ്റ് കെ.പി. കറുപ്പന്‍ നടത്തിയ പ്രക്ഷോഭത്തെയും സുഹൃത്തായ അപ്പന്‍തമ്പുരാന്‍ അഭിനന്ദിച്ചിട്ടു-്. ആനുഷൈംഗികമായി പറഞ്ഞോട്ടെ. ദളിതരടക്കമുള്ളവരുടെ തിരസ്കരിക്കപ്പെട്ട പോരാട്ടങ്ങളുടെയും സാംസ്കാരിക ഇടപെടലുകളുടെയും, കാലം വിസ്മരിച്ച അനീതിപരമ്പരകളുടെയും ചരിത്രവസ്തുതകള്‍ ലഭിക്കു¶തിനുള്ള ആശ്രയകേന്ദ്രമാണ് പഴയ ആനുകാലികങ്ങളുടെ വലിയ ശേഖരമുള്ള അപ്പന്‍തമ്പുരാന്‍ സ്മാരകം. അടുത്ത കാലത്ത് കേരളത്തിÂ നടക്കു¶ സംവാദങ്ങള്‍ക്ക് ആധാരമായതും ചരിത്രകൃതികളെയും വ്യവസ്ഥാപിത ധാരണകളെയും തിരുത്തു¶തുമായ ഒട്ടേറെ രേഖകളും ഉപാദാനങ്ങളും ഈ സ്മാരകത്തിÂനി¶ും ശേഖരിച്ചവയാണ്.
മംഗളോദയവും രസികരഞ്ജിനിയും
ലീലാതിലകം എ¶ മണിപ്രവാള ശാസ്ത്ര ഗ്രന്ഥത്തിന്റെ ഒ¶ാം ശില്പം പരിഭാഷപ്പെടുത്തിയതും അപ്പന്‍ തമ്പുരാനാണ്. ലീലാതിലക തര്‍ജമയെപറ്റി പ്രസിദ്ധ പണ്ഡിതനായ കെ.വി.എം. എഴുതിയിട്ടു-്. "ഒരു ദിവസം കുമാരമന്ദിരത്തിÂ ചെ¶പ്പോള്‍ അപ്പന്‍തമ്പുരാന്‍ ഒരു താളിയോലക്കെട്ട് കാണിച്ച് പറഞ്ഞു അപൂര്‍വ്വമായ ഗ്രന്ഥമാണിത്. മലയാള ഭാഷയുടെ വ്യാകരണവും അലങ്കാരവുമടങ്ങിയ ഈ ഗ്രന്ഥം സംസ്കൃതത്തിലാണ് എഴുതിയിരിക്കു¶ത്. അ¶ുത¶ ഇടനേരത്തെ ഭക്ഷണം കഴിഞ്ഞ് തര്‍ജ്ജമ ആരംഭിച്ചു. തമ്പുരാന്‍ ഗ്രന്ഥം വായിച്ച്, ഓരോ സൂക്തവും അതിന്റെ വൃത്തിയും തര്‍ജമചെയ്തു പറയും. ഞാനത് എഴുതും. ഇതായിരു¶ു തര്‍ജ്ജമയുടെ സമ്പ്രദായം''. 1919-Â തുടങ്ങിയ മംഗളോദയം മാസികയുടെ ര-ാം ലക്കം മുതലാണ് അപ്പന്‍തമ്പുരാന്‍ അതിന്റെ പത്രാധിപത്യദൌത്യം ഏറ്റെടുത്തത്.
ശാസ്ത്രവിഷയങ്ങള്‍ കോളേജിÂ ചേര്‍¶ു പഠിച്ച ആദ്യത്തെ കൊച്ചി തമ്പുരാന്‍ അപ്പന്‍തമ്പുരാനാണ്. ഗണിത ശാസ്ത്രവും ഭൌതികശാസ്ത്രവും രസതന്ത്രവുമാണ് അദ്ദേഹം എഫ്.എ. ബിരുദത്തിന് ഐച്ഛികവിഷയമായി സ്വീകരിച്ചത്. അക്കാലത്ത് എഫ്.എ. എ¶ ര-ുവര്‍ഷത്തെ ബിരുദം കഴിഞ്ഞാണ് ബി.എ. (അതും ര-് വര്‍ഷം). അതിനാÂ മംഗളോദയം രസികരഞ്ജിനി എ¶ീ മാസികകള്‍ വഴി ധാരാളം ശാസ്ത്രലേഖനങ്ങള്‍ കൈരളിക്ക് ലഭിച്ചു. മലയാളത്തിലെ ശാസ്ത്രസാഹിത്യകാര.ാരിÂ അദ്യപഥികനാണ് അപ്പന്‍തമ്പുരാന്‍. മലയാളത്തിÂ സാങ്കേതിക പദങ്ങള്‍ നിര്‍മ്മിക്കാന്‍ ആദ്യം മുതിര്‍¶തും അദ്ദേഹം ത¶യായിരു¶ു.
തൃശ്ശൂരിലെ സീതാറാം ടെക്സ്റൈÂസിന്റെ തുടക്കക്കാരിÂ ഒരാളും ആയൂര്‍വേദ സമാജത്തിന്റെ സ്ഥാപകനും അദ്ദേഹമായിരു¶ു. ഒരിക്കÂ സീതാറാം മിÃിÂ തൊഴിലാളി സമരമു-ായി. അദ്ദേഹം പരസ്യമായി തൊഴിലാളി പക്ഷത്തുനി¶ു. അത് തുടര്‍¶് കമ്പനി ഡയറക്ടര്‍ ബോര്‍ഡിÂനി¶ും പി.ാറി. അതുപോലെ വിവേകോദയം സ്കൂളിÂനി¶ും അവസാനം ഒഴിഞ്ഞുപോരുകയാണു-ായത്. സിനിമാനിര്‍മ്മാണ പ്രവര്‍ത്തനവും സാഹിത്യമാസിക പ്രവര്‍ത്തനവും അദ്ദേഹത്തെ വÃാതെ ദരിദ്രനാക്കി.
ഒരുപാടു കാര്യങ്ങളുടെ തുടക്കക്കാരനായിരു¶ അപ്പന്‍ തമ്പുരാന്‍. ഫോക്ലോര്‍ വിജ്ഞാനീയാന്വേഷണങ്ങള്‍ മുതÂ സിനിമാനിര്‍മ്മാണംവരെ. അതിനിടയിÂ സാങ്കേതിക പദാവലി നിര്‍മ്മാണവും, ഭൂപട നിര്‍മ്മാണവും സാഹിത്യമാസിക പത്രപ്രവര്‍ത്തനവും അപസര്‍പ്പകനോവÂ രചനയും, നാടകപ്രവര്‍ത്തനവും വിദ്യാഭ്യാസ പ്രവര്‍ത്തനവും എÃാം നടത്തി.
അപ്പന്‍തമ്പുരാന്‍ സ്മാരകം
1977 ജനുവരി 9-നാണ് അപ്പന്‍തമ്പുരാന്‍ സ്മാരകം നിലവിÂ വ¶ത്. കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിÂ മലയാളത്തിലെ ഏറ്റവും വലിയ ആനുകാലികങ്ങളുടെ ശേഖരമായി അത് വളരുകയാണി¶്. 100-Â അധികം വര്‍ഷം പഴക്കമുള്ള വിദ്യവിനോദിനിമുതÂ വള്ളത്തോള്‍ എഡിറ്ററായിരു¶ ആത്മപോഷിണിവരെ അവിടെയു-്. അക്കാദമി പ്രസിഡ-ായിരു¶ തകഴി ശിവശങ്കരപ്പിള്ള അപ്പന്‍തമ്പുരാന്‍ സ്മാരകത്തെ സാഹിത്യാസ്വാദകരുടെ ഒരു തീര്‍ത്ഥാടന കേന്ദ്രമായിട്ടാണ് വിഭാവനം ചെയ്തത്. തൃശ്ശൂരിനെ സാംസ്കാരിക തലസ്ഥാനമായി ഉയര്‍ത്തു¶തിÂ അപ്പന്‍തമ്പുരാന്റെ പങ്കിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഈ സ്മാരകത്തിന് അര്‍ഹമായ പരിഗണനകള്‍ ഇÃായെ¶് സുവ്യക്തം. മലയാളഭാഷയെയും സംസ്കാരത്തെയും സമ്പ¶മാക്കിയ ഒട്ടേറെ കൃതികള്‍ വെളിച്ചംക-ത് ആ വീട്ടിലെ സാഹിത്യസാസ്കാരിക പ്രവര്‍ത്തനംകൊ-ുത¶യÃ?

No comments:

Post a Comment